ഏതായാലും നല്ലൊരു സിനിമയെ കൊല്ലാൻ ശ്രമിക്കുന്ന ഈ ക്രിമിനൽ ബുദ്ധിക്കു മുന്നിൽ ഒരു വ്യക്തി ഉണ്ടായിരിക്കുമല്ലോ.. അയാളോടായി പറയുകയാണ് ഇത്തരം നെറികേടിനെ ആണ് പിതൃശൂന്യത എന്നു വിളിക്കുന്നത് താങ്കളാപേരിന് അർഹനാണ്..
സമ്പൂര്‍ണ്ണ ഫാമിലി എന്റര്‍ടൈനറായ ചിത്രം മാര്‍ട്ടിന്‍ പ്രക്കാട്ട് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് പുറത്തിറങ്ങുന്നത്. അര്‍ച്ചന എന്ന സ്‌കൂള്‍ടീച്ചര്‍ക്ക് വരുന്ന ഒരു കല്യാണാലോചനയും അതിനുപിന്നാലെ അവളുടെ ജീവിതത്തിലുണ്ടാവുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഈ വര്‍ഷം തന്നെ വെളളിമൂങ്ങ 2 ചിത്രീകരണം ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. നാല്‍പ്പതുകാരനായ മാമച്ചന്‍ എന്ന രാഷ്ട്രീയപ്രവര്‍ത്തകന്‍ നാട്ടുകാരെയും പാര്‍ട്ടിയെയും പറ്റിച്ച് അവസാനം മന്ത്രിയാകുന്നിടത്താണ് വെളളിമൂങ്ങ അവസാനിച്ചത്.
ഒരു സിനിമയുണ്ടാവുന്നത് ഒരുപാടുപേരുടെ കഠിനാധ്വാനം കൊണ്ടാണ്. സിനിമയെക്കുറിച്ച് നിരൂപണങ്ങള്‍ വരുന്നതില്‍ തെറ്റില്ല. അത് വളരെ നല്ല കാര്യമാണ്. എന്നാല്‍ സിനിമയെ താഴ്ത്തിക്കെട്ടാനായി മനപ്പൂര്‍വ്വമായി നടക്കുന്ന ശ്രമങ്ങള്‍ തെറ്റാണ്. അത് സിനിമാ മേഖലക്കെതിരായ ആക്രമണമാണ്.
കുഞ്ചാക്കോ ബോബനും ഇഷയ്ക്കും സംവിധായകന്‍ ടി.പി. ഫെല്ലിനിക്കുമൊപ്പം രണ്ട് മണിക്കൂറോളം ചെലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്. കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും നായകന്മാരാകുന്ന ചിത്രത്തില്‍ വലിയ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ഈഷ റബ്ബ അവതരിപ്പിക്കുന്നത്.
പിന്നീട് നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങളിലും, ക്യാരക്ടര്‍ റോളുകളിലും തിളങ്ങാന്‍ റിസബാബക്ക് സാധിച്ചു. ബിഗ് സ്ക്രീനില്‍ മാത്രമല്ല, മിനി സ്ക്രീന്‍ പരമ്പരകളിലും സജീവ സാന്നിധ്യമായിരുന്നു റിസബാബ. അഭിനയം കൂടാതെ റിസബാവ ചില സിനിമകളിൽ ഡബ്ബിങ്ങും ചെയ്തിട്ടുണ്ട്. മമ്മൂട്ടി നായകനായി എത്തിയ വണ്‍ എന്ന സിനിമയിലാണ് റിസബാവ അവസാനമായി അഭിനയിച്ചത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ എല്ലാ മേഖലയും പ്രതിസന്ധിയിലാണ്. ജീവന്‍ നഷ്ടപ്പെടാതെ എല്ലാവരെയും രക്ഷിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ടിപിആര്‍ കുറയുന്ന സാഹചര്യത്തില്‍ ഇളവുകള്‍ അനുവദിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജപ്പാനില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഷാങ്ഹായ് ചലച്ചിത്രോത്സവത്തിലെ സ്പെക്ട്രം: ആള്‍ട്ടര്‍നേറ്റീവ്സ്' വിഭാഗ വിഭാഗത്തിലാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ പ്രദര്‍ശിപ്പിക്കുന്നത്. ജപ്പാനീസ് സബ് ടൈറ്റിലുകള്‍ ചിത്രത്തിനുണ്ടാകും.
കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതിജ്ഞ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. പൃഥ്വിരാജിനൊപ്പം മുരളി ഗോപി, ഷൈന്‍ ടോം ചാക്കോ, റോഷന്‍ മാത്യു, മണികണ്ഠന്‍ ആചാരി, നവാസ് വളളിക്കുന്ന്, സാഗര്‍ സൂര്യ, മാമുക്കോയ, ശ്രിന്ദ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.